Monday, October 02, 2006

ഇരുട്ടുമ്പോള്‍

മേളിച്ചേറെ രസിച്ച തോഴരൊടുവില്‍പ്പോകും മടങ്ങാതെ, യി- ക്കേളിക്കൊട്ടിലൊഴിഞ്ഞു മണ്ണിലലിയും മണ്ണായ്‌ക്കളിക്കോപ്പുകള്‍ കാളും കാളിമ ചൂഴുവാനണയുമന്നേരം തനിച്ചാകുമെന്‍ നീളും പാതയിലെന്നെനോക്കി വരികില്ലേ, കാളി, യെന്നമ്മ നീ? (2006) << എന്റെ മറ്റു ശ്ലോകങ്ങള്‍

No comments: