ഉമാ-രമാസംവാദങ്ങള് കേട്ട്, ഇവരുടെ പ്രാണനാഥന്മാരുടെ സംവാദം എങ്ങനെയായിരിക്കും എന്ന് അദ്ഭുതപ്പെട്ടിട്ടുള്ളവര്ക്കു വേണ്ടി:
"കുന്നിന്‍നാട്ടിലെ ബാന്ധവം കഠിനമോ?" "തണ്ണീരിലും മെച്ചമാ-"
"ണുണ്ണിക്കുമ്പ നിറഞ്ഞിടാത്തൊരഴലോ?" "വന്ധ്യത്വമോര്‍ത്താല്‍ സുഖം."
"പെണ്ണിന് മാതിരി പാതിമേനിയഴകോ?" "പെണ്‍വേഷമോ?"യെന്നു താര്-
ക്കണ്ണന്‍ വമ്പിനെ വെന്ന വാണിയൊടു മുക്കണ്ണന് തുണച്ചീടണം.
<< എന്റെ മറ്റു ശ്ലോകങ്ങള്‍